Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
March 2026
November 2025
മൺനിർമിതികൾക്ക് ലോകവ്യാപകമായി പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നൂറ്റാണ്ടുകളായി മനുഷ്യർ ഉപയോഗിക്കുന്ന നിർമാണവസ്തു എന്നതിലുപരി, കെട്ടിടത്തിനുള്ളിലെ നല്ല കാലാവസ്ഥയാണ് മണ്ണിനെ മികച്ച നിർമാണസാമഗ്രിയായി അംഗീകരിക്കുന്നതിന്റെ പ്രധാന കാരണം. പരിസ്ഥിതി സൗഹൃദ നിർമാണവസ്തു എന്ന
‘‘ചുറ്റും കെട്ടിടങ്ങളുള്ള 5.6 സെന്റ്. ഇവിടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാതെ എങ്ങനെ കാറ്റും വെളിച്ചവും നിറഞ്ഞ വീട് നിർമിക്കാമെന്ന ആലോചനയിലാണ് ഞങ്ങൾ ‘ഫിൻ സിസ്റ്റം’ വികസിപ്പിച്ചെടുക്കുന്നത്.’’ വനിത വീട് ആർക്കിടെക്ചർ അവാർഡ്സ് 2026 ലെ മികച്ച വീടിനുള്ള ഗോൾഡ് പുരസ്കാരം രണ്ട് പ്രോജക്ടുകൾ പങ്കിട്ടെടുത്തു.
റസിഡൻസ് വിഭാഗത്തിൽ പ്രത്യേക പരാമർശം നേടിയ വീടിനു പിന്നിലെ കഥകൾ ആർക്കിടെക്ട് അമൃത കിഷോർ പങ്കുവയ്ക്കുന്നു: ‘‘ ഈ വീട്ടിലെ ഓരോ ചുമരും മാക്കത്തിന്റെ കഥ പറയുന്നു. അതിനുള്ള നിയോഗം എന്നിലേക്കെത്തി ചേരുകയായിരുന്നു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ വീട്ടുടമസ്ഥരായ കണ്ണൂരിലെ കല്യാട്ട് രേണുÐരേഖ സഹോദരിമാർ
ഡിസൈനർ ഷിന്റോ വർഗീസിന്റെ പ്രോജക്ടുകൾ കണ്ട് ഇഷ്ടപ്പെട്ടാണ് സുഭാഷും സ്മിതയും കോൺസെപ്റ്റ് ഡിസൈൻ സ്റ്റുഡിയോയിൽ എത്തുന്നത്. 2019 ൽ ആദ്യം കാണുമ്പോൾ ഒട്ടേറെ പ്രോജക്ടുകളുടെ തിരക്കിലായിരുന്നു ഷിന്റോ. അതിനിടയിൽ കോവിഡ് കാലവും വന്നു. ഷിന്റോയുടെ തിരക്കു തീരുംവരെ കാത്തിരിക്കാൻ സുഭാഷും സ്മിതയും തയാറായതിനാൽ 2022
പച്ചപ്പ് തിങ്ങി നിൽക്കുന്ന പറമ്പിനു നടുവിൽ നാൽപത് വർഷം പഴക്കമുള്ള വീട്. ഗൃഹാതുരത നഷ്ടപ്പെടുത്താതെ വീട് പുതുക്കിപ്പണിയാൻ ആകുമോ എന്നാണ് വീട്ടുകാരായ ഗീനർ കെ. ജോണും ബിന്ദുവും ലൈക്ക് ആർക്കിടെക്ട്സിലെ ജിനുവിനോടും ഗീവർഗീസിനോടും ചോദിച്ചത്. വീട്ടുകാർക്ക് പരിചിതമായ ഭിത്തികളും ജനലും വാതിലുമൊന്നും
വീടുവയ്ക്കാൻ വാങ്ങിയ പ്ലോട്ട് നിരപ്പല്ല എന്നതായിരുന്നു കാഞ്ഞിരപ്പള്ളി സ്വദേശികളായ സിറിളിന്റെയും അനുവിന്റെയും വിഷമം. അതേ നിരപ്പില്ലായ്മ സിറിൾ അനു ദമ്പതിമാരുടെ വീടിനെ ശ്രദ്ധേയമാക്കി എന്നത് തികച്ചും യാദൃശ്ചികം. റബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട കാഞ്ഞിരപ്പള്ളി ആനക്കൽ നല്ലൊരു റെസിഡൻഷ്യൽ ഏരിയയാണ്. ഐടി
കാറ്റും വെളിച്ചവും ആവോളം എന്നതാണ് പുതിയ കാലഘട്ടത്തിലെ വീടുകളുടെ നയം. അതോടെ ജനാലകളുടെ പ്രസക്തിയേറി. കന്റെംപ്രറി വീടുകളുടെ വരവോടെ വലിയ ഗ്ലാസ് ജനാലകൾ വീടിന്റെ ഭാഗമായി മാറി. വലിയ ഗ്ലാസ് ഓപ്പണിങ്ങുകൾ വീടിനുള്ളിലെ ചൂട് കൂട്ടും എന്നൊരു വാദമുണ്ട്. എന്നാൽ അതിനുള്ള പരിഹാരവും വിപണിയിലുണ്ട്. ജനാലകൾക്കായി
ഒരു വീട്ടിൽ ചുരുങ്ങിയത് ഒരു കാറും ഒരു ബൈക്കും എന്ന രീതിയിലെങ്കിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം വേണം എന്നതാണ് ഇപ്പോൾ കേരളത്തിലെ അവസ്ഥ. ഓട്ടമാറ്റിക് വാഹനങ്ങൾ വിപണി കയ്യേറിയതോടെ മിക്ക വീടുകളിലും രണ്ട് കാർ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ എത്ര ചെറിയ സ്ഥലമാണെങ്കിലും ഒന്നോ രണ്ടോ കാർ പാർക്ക് ചെയ്യാനുള്ള
ലിവിങ് റൂം വിശാലമായ ലിവിങ് റൂമിന്റെ ഒരു ചുമരിൽ ബാൽക്കണിയിലെ കാഴ്ചകൾ ആനയിക്കുന്നതിനായി ഗ്ലാസ് നൽകി. ഡൽഹിയിൽ നിന്ന് പ്രത്യേകം പണിയിച്ചെടുത്തതാണ് സോഫയും സെന്റർ ടേബിളും. സെന്റർ ടേബിളിന് സിൽവർ ഫോയിൽ നൽകി ഭംഗിയേകിയിട്ടുണ്ട്. ബിൽഡർമാരിൽ നിന്ന് ഫ്ലാറ്റ് വാങ്ങിയപ്പോഴുള്ള ഫ്ലോറിങ്ങിൽ മാറ്റങ്ങൾ വരുത്തിയില്ല.
ഇവന്റ് പ്ലാനിങ് മേഖലയിൽ പ്രവർത്തിക്കുന്ന മാത്യു ജേക്കബിനും തൈബുവിനും വീടിന്റെ ഇന്റീരിയറിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുന്നത് സ്വാഭാവികം. മിനിമലിസ്റ്റ് ബൊഹീമിയൻ തീമിൽ ഇന്റീരിയർ വേണമെന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അത് അക്ഷരംപ്രതി പാലിച്ചാണ് ഡിസൈനർമാരായ കൃഷ്ണദേവും കാർത്തികയും വീട്ടകം
Results 1-10 of 20