Manorama Traveller is a travel magazine in Malayalam from the house of Vanitha.
March 2026
November 2025
ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള ലഡാക് താഴ്വരയിലാണ് തിക്സേയ് മൊണാസ്ട്രി എന്ന ബുദ്ധമത ആരാധനാലയമുള്ളത്. മുൻപ് ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ലഡാക്ക് ഇപ്പോൾ കേന്ദ്രഭരണ പ്രദേശമാണ്. "ലിറ്റിൽ ടിബറ്റ്" എന്നറിയപ്പെടുന്ന ലഡാക്കിൽ ജനസംഖ്യയുടെ ഭൂരിഭാഗവും ബുദ്ധമത വിശ്വാസികളാണ് . ടിബറ്റൻ
മൂന്നേക്കറോളം പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടം. അതിന്റെ ചെരിവിൽക്കൂടി അലസമായി ഒഴുകുന്ന ചെറിയൊരു വെള്ളച്ചാട്ടം. പ്രകൃതി ഒരുക്കിയ ശിൽപാവിഷ്കാരം പോലെ പാറപ്പരപ്പിൽ അവിടവിടെയായി ഗുഹകൾക്കു സമാനമായ ചെറിയ അളകൾ. ഇടിയും മിന്നലും തിരനോട്ടം നടത്തുന്നതുവരെ ഇവ ശാന്തമായി ഉറങ്ങിക്കിടക്കും. പക്ഷേ, ആകാശമിരുണ്ട്
രാജ്യത്തെ പഴക്കമേറിയ വിനോദസഞ്ചാരങ്ങളിലൊന്നാണ് പശ്മബംഗാളിലെ ഡാർജിലിങ്. കയ്യിലൊരു ഡാർജിലിങ് ചായ, ചരിത്രപ്രസിദ്ധമായ ടോയ്ട്രെയിനിലെ യാത്ര, കാഞ്ചൻജംഗയുടെ മനോഹര ദൃശ്യങ്ങൾ... ഈ മൂന്ന് ആഗ്രഹങ്ങളുടെ പൂർത്തീകരണം എന്ന ലക്ഷ്യവുമായാണ് ഹിമാലയൻ താഴ്വരയിലുള്ള ഡാർജിലിങ്ങിലേക്ക് പോകുന്നത്. പശ്ചിമ ബംഗാളിന്റെ വടക്കേ
നീലക്കടലിനു നടുവിലെ കുഞ്ഞുലോകം. ബാല്യത്തിലേക്കുള്ള ഓർമകളിൽ പോലും ഞങ്ങളുടെ കളിസ്ഥലം കടലായിരുന്നു. ഞങ്ങൾ വളർന്നതും പഠിച്ചതും ജീവിക്കുന്നതും കടലിന്റെ തുടിപ്പിനൊപ്പമാണ്. വെള്ളമണൽപരപ്പും തെങ്ങിൻതോപ്പുകളും നിറഞ്ഞ ഈ നാടിന്റെ ഏറ്റവും സുന്ദരമായ കാഴ്ചകൾ മറഞ്ഞിരിക്കുന്നത് ആ നീലക്കടലിന് അടിയിലാണ്. ഭൂമിയിലെ ഓരോ
മണ്ണിനെ സ്നേഹിക്കുന്ന കർഷകരുടെയും, കാലികളുടെയും നാടാണ് നാഗർഹോള വനത്തിനുള്ളിലെ ബൈരകുപ്പ. കാർഷികവൃത്തി കൊണ്ട് ജീവിച്ചുപോരുന്നയിവർക്ക് കാലികളില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാനാകില്ല. ഒരു ഭാഗത്ത് നീണ്ട് നിവർന്നു കിടക്കുന്ന, ഏത് നിമിഷവും വന്യമൃഗങ്ങള് ഇറങ്ങുന്ന രാജീവ്ഗാന്ധി നാഷനൽ പാർക്ക്. മറുഭാഗത്തിന്
അക്കരെ അക്കരെ അക്കരെ എന്ന സിനിമയ്ക്കു വേണ്ടി അമേരിക്കയിൽ പോയ സമയത്താണ് ആദ്യമായി കാനഡ സന്ദർശിച്ചത്. അവിടെ പകൽ സമയത്തും പ്രവർത്തിക്കുന്ന ഡാൻസ് ബാറുകളുണ്ട്. ഞാൻ ഇക്കാര്യം മുകേഷിനെ അറിയിച്ചു. മറ്റാരും അറിയാതെ നൂഡ് ഡാൻസ് കാണാൻ ഞങ്ങൾ തീരുമാനിച്ചു. ഞാനും മുകേഷും തന്ത്രപരമായി ഹോട്ടലിൽ നിന്നു മുങ്ങി ഡാൻസ്
‘‘കശ്മീരിൽ ലഡാക്കിലെ പാങോങ്ങിലേക്കുള്ള യാത്ര ഒരിക്കലും മറക്കില്ല. ഷൂട്ടിങ്ങിനായാണ് അവിടേക്കു പോയത്. ഷൈൻ ടോം ചാക്കോയും കൂടെയുണ്ടായിരുന്നു’’ കശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനു പോയപ്പോഴുണ്ടായ ഭയാനകമായ അനുഭവം നടൻ ജോയ് മാത്യു പറയുന്നു. സുനിൽ കുര്യൻ എന്നയാളാണ് ആ സിനിമയുടെ സംവിധായകൻ. ഒരാൾ മരണത്തെ തേടി
ഗോശ്രീ പാലത്തിനിക്കരെ കൊച്ചിക്കായലിന്റെ ഓളങ്ങൾ രാവിലത്തെ ഇളം വെയിലേറ്റു തിളങ്ങുകയാണ്. പാലമിറങ്ങി വരുന്ന വാഹനങ്ങളുടെ നിര കണ്ടെയ്നർ ടെർമിനലിനു മുന്നിലൂടെ വൈപ്പിൻ ഭാഗത്തേക്കു നീണ്ടു കിടക്കുന്നു. ടെർമിനലിന്റെ പ്രധാന കവാടത്തിന് അഭിമുഖമായി വടക്കോട്ടു തിരിയുന്ന ചെറുപാതയിൽ ഏറെയും കാൽനട യാത്രക്കാരാണ്.
പൊന്മുടിയുടെ സൗന്ദര്യം ആസ്വദിക്കാൻ നല്ലതു കെഎസ്ആർടിസി യാത്രയാണ്. ആനവണ്ടിയുടെ സൈഡ്സീറ്റിൽ നനുത്ത മഴ ആസ്വദിച്ച് യാത്ര. പ്രഭാതദൃശ്യങ്ങൾ ആസ്വദിക്കാനായി പുലർച്ചെ അഞ്ചരയ്ക്കുള്ള ബസിൽ കയറി. തിരുവനന്തപുരത്തു നിന്ന് 61 കിലോമീറ്റർ ദൂരത്തിലാണു മഞ്ഞിന്റെ തലപ്പാവണിഞ്ഞ
കാഴ്ചയുടെ വിസ്മയമൊരുക്കിയ ‘അവതാർ’ സിനിമയിലെ ഹല്ലേലൂയാ കുന്നുകൾ ഓർമയില്ലേ?അതിനോട് കിടിപിടിക്കുന്ന ഒരു യഥാർഥ ലോകം ഭൂമിയിലുണ്ട്. വൂളിങ് യുവാനിലെസൂചിമലകളുടെ കാഴ്ചയും വിശേഷങ്ങളും തേടിയൊരു യാത്ര... ജയിംസ് കാമറൂണിന്റെ ‘അവതാർ’ സിനിമ കണ്ടവരെയെല്ലാം വിസ്മയിപ്പിച്ച രംഗമാണ് വായുവിലേക്കുയർന്നു പൊങ്ങി
മുംബൈയിൽ എത്തിയ കാലം തൊട്ടു കേൾക്കാൻ തുടങ്ങിയതാണ് മഹേബലേശ്വർ എന്ന പേര്. പത്താം വാർഷികത്തിലാണ് യാത്രയ്ക്ക് അവസരം കിട്ടിയത്. ദീപാവലി അവധി നാട്ടിലോ അതോ മഹാബലേശ്വറിലോ? ഒടുവിൽ നറുക്കു വീണത് മഹാബലേശ്വറിന്. യാത്രയിൽ കൂടെ കൂട്ടാൻ പറ്റിയ സുഹൃത്തിനൊപ്പം മുംബൈ–പൂണെ എക്സ്പ്രസ് വേയിലേക്ക് ഇറങ്ങി.
ഒരു തവണ പുനർജനി നൂഴ്ന്നിറങ്ങിയാൽ എല്ലാ പാപങ്ങളിൽ നിന്നും മോചനം കിട്ടുമെന്നാണ് ഐതിഹ്യം. ഈ കഥ പിന്തുടർന്ന് ആയിരക്കണക്കിനാളുകൾ തിരുവില്വാമലയിൽ എത്താറുണ്ട്. പുനർജനിയുടെ പടിക്കലെത്തും വരെയുള്ള ഗ്രാമക്കാഴ്ചകളിൽ അവർ സങ്കടങ്ങളെല്ലാം മറക്കുന്നു. അതു തന്നെയായിരിക്കാം യാത്രികരുടെ മനസ്സിൽ പാപമോചനമായി
പിസയിലെ ചെരിഞ്ഞ ഗോപുരത്തെപ്പറ്റി കേൾക്കാത്തവർ കാണില്ല. അതുപോലെ അദ്ഭുതകരമായ ചെരിവോടുകൂടിയ ക്ഷേത്രമുണ്ട് കിഴക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ. ഒഡിഷയിലെ വലിയ നഗരങ്ങളിലൊന്നായ സംബാൽപുരിന് 23 കിലോ മീറ്റർ തെക്ക്, മഹാനദിയുടെ തീരത്തുള്ള ഹുമ ഗ്രാമത്തിലാണ് വിസ്മയിപ്പിക്കുന്ന ഈ നിർമിതി. ശ്രീകോവിൽ ശിഖരം 15
കശ്മീർ ടൂറിസം ഭൂപടത്തിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് പഹൽഗാം. ഇരുവശവും തോക്കേന്തിയ പട്ടാളക്കാർ കാവൽ നിൽക്കുന്ന ജമ്മു ഹൈവേ വഴിയാണ് പഹൽഗാമിലേക്ക് സഞ്ചരിക്കേണ്ടത്. വഴിയിൽ പലയിടത്തും മിഡിൽ ഈസ്റ്റ് സിനിമകളിലെ രംഗങ്ങൾ ഓർമ്മിപ്പിക്കുന്ന മുഖങ്ങളും ദൃശ്യങ്ങളും. മുഫ്തി മുഹമ്മദ് സെയിദിന്റെ ജന്മദേശമായ ബിജ്ബെഹരയിൽ
Results 1-15 of 27