Manorama Traveller is a travel magazine in Malayalam from the house of Vanitha.
March 2026
November 2025
പഴയ ഇന്ത്യൻ പാർലമെന്റ് കെട്ടിടത്തിന് പ്രചോദനമായ നിർമിതി എന്നു കണക്കാക്കുന്ന ക്ഷേത്രമാണ് മൊറേന ജില്ലയിലെ മിതാവലി ഗ്രാമത്തിലുള്ള ചൗസഠ് യോഗിനി ക്ഷേത്രം. .നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രം അതിന്റെ വൃത്താകൃതികൊണ്ട് തന്നെ ശ്രദ്ധേയമാണ്. .ക്ഷേത്രത്തിലെ ശ്രീകോവിലുകളിലുള്ള ശിവലിംഗങ്ങൾ കൊണ്ടാകാം ഏകാത്തർസോ
പുൽമേടുകളും കൂറ്റൻ പാറകളും ചോലക്കാടുകളും താണ്ടിയൊരു കാനനയാത്ര. ഇടതൂർന്നു വളരുന്ന ചെടികളോ ആകാശത്തെ തൊടുന്ന വൻമരങ്ങളോ ഇവിടെയില്ല. ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വാഗവനത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് കാടിന്റെ തുറന്ന കാഴ്ചകളാണ്. നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുൽമേടുകളാണ് വാഗവനത്തിലെ
പുകയുന്ന അഗ്നിപർവതങ്ങൾ ഒരുകാലത്ത് ഇന്തോനേഷ്യയുടെ ശാപമായിരുന്നു. ഉരുകിയൊലിച്ച ലാവയിൽ ഇല്ലാതായ ഭൂമികയുടെ ചരിത്രമാണ് ഇന്തോനേഷ്യക്കു പറയാനുള്ളത്. പ്രകൃതി ആ രാജ്യത്തിനു സമ്മാനിച്ച തീതുപ്പുന്ന പർവതങ്ങൾ പിൽക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറി. അഗ്നിപർവത സ്ഫോടനത്തിന്റെ ശാസ്ത്ര പാഠങ്ങൾ വായിച്ചു
നിങ്ങൾക്ക് കശ്മീര് യഥാർഥ അനുഭവം ആകണം എന്നുണ്ടെങ്കിൽ തീർച്ചയായും പോയിരിക്കേണ്ട സ്ഥലമാണ് ഗുരേസ് വാലി. സുഹൃത്ത് ഷഹീറിന്റെ ഈ വാക്കുകളാണ് ഗുരേസ് താഴ്വര തേടിയുള്ള യാത്രയ്ക്ക് കാരണമായത്. കശ്മീരിലെ ബന്ദിപൊറ ജില്ലയിലാണ് ഗുരേസ് വാലി. കിഷൻഗംഗ നദിയുടെ തീരത്ത് പരന്നുകിടക്കുന്ന ഈ താഴ്വര സഞ്ചാരികൾക്കിടയിൽ അത്ര
മണ്ണിനടിയിൽ നഗരങ്ങളും മുകളിലേക്ക് മൺതൂണുകളുമുള്ള കപഡോഷ്യയിലെ ഒരു ഗ്രാമമാണ്് ഗോരേം. .‘ഭീമൻ കൂണുകൾ’, ‘കലേലാർ’ (കോട്ട) എന്നൊക്കെ പ്രദേശവാസികൾ വിളിക്കുന്ന കൽരൂപങ്ങളാണ് ഈ താഴ്വരയെ വ്യത്യസ്തമാക്കുന്നത്. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ഉറഞ്ഞുകൂടിയ ചാരത്തിന്റെ കൂമ്പാരങ്ങളിൽ (ടഫ്റ്റ്) നിന്നാണ് ഈ കൽരൂപങ്ങള്
ക്രിസ്മസ് മുതൽ ന്യൂ ഇയർ വരെ നീണ്ടു നിൽക്കുന്ന ആഘോഷം എവിടെ അടിച്ചുപൊളിക്കും എന്ന ആശയക്കുഴപ്പത്തിലാണ് സഞ്ചാരികൾ. തണുപ്പുതേടി മൂന്നാർ, കൊളുക്കുമല, വാഗമൺ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സഞ്ചാരികളും പോകുന്നത്. ഇക്കഴിഞ്ഞ അഞ്ചുദിവസത്തിൽ മാത്രം കൊളുക്കുമല സന്ദർശിച്ചത് 11,214 സഞ്ചാരികളാണ്. സഞ്ചാരികളുടെ എണ്ണം
യമുനാതീരത്തെ ലോകാദ്ഭുതം, ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ അതൊരു വൻ നഷ്ടം തന്നെ. ഡൽഹിയിൽ നിന്ന് ഉദ്ദേശം 200 കിലോമീറ്റർ അകലെയാണ് താജ്മഹൽ. ഇന്ത്യൻ ടൂറിസത്തിന്റെ ഗോൾഡൻ ട്രയാംഗിളിന്റെ ഭാഗമാണ് ആഗ്ര. ഡൽഹി– ആഗ്ര–ജയ്പുർ ബന്ധിപ്പിച്ചുള്ള സഞ്ചാരമാണ് ഗോൾഡൻ ട്രയാംഗിൾ. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ (ഈ ദിവസം
സ്വർണവിരൽ നീട്ടി െതാടുന്ന പുലരിക്കുപോലും അലിവിന്റെ തണുപ്പ്. അമ്മയുടെ അടുത്തെത്തുമ്പോൾ മാത്രമറിയുന്ന ശാന്തതയാണു ചുറ്റും. ശ്രീകോവിലിനു മുന്നിൽ നിന്ന് ഉള്ളം നൊന്തു പ്രാർഥിക്കുന്ന മുത്തശ്ശിയും അമ്മയുടെ മുന്നിലെത്തിയ കുഞ്ഞുമകളാകുന്നു. മക്കളുടെ ഉള്ളിലെ തപമകറ്റുന്ന അമ്മയാണ് അകത്ത്.
നാഗാലാൻഡ്, 17 ദേശഭേദങ്ങളോടെ 14 ഭാഷകൾ സംസാരിക്കുന്ന 16 ഗോത്രവർഗങ്ങളുടെ നാട്. ഇവരുടെ സംസ്കാരത്തെ ഒരുമിച്ച് പരിചയപ്പെടുത്തുന്ന ഹോൺബിൽ ഫെസ്റ്റിവൽ. ഇന്ത്യയിൽ ഗോത്രവർഗക്കാർ ഏറെയുള്ള ഒരു നാട്. ഒരുകാലത്ത് ഹെഡ് ഹണ്ടേഴ്സ് ആയിരുന്ന സമൂഹങ്ങൾ വരെ ഇവരിലുണ്ട്. കൊഹിമയിൽ നിന്ന് 10 കിലോമീറ്റർ അകലെ കിസാമ
മഹാബലി, മഹാലക്ഷ്മി.. ഈ പേരുകളുമായി ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ട് ‘മാവേലിക്കര’ എന്ന സ്ഥല നാമത്തിന്. സംഘകാല അളവുകളായ മാ, വേലി എന്നീ പദങ്ങളിൽ നിന്ന് ഉദ്ഭവിച്ചത്, വലിയ തീരപ്രദേശമുള്ള ഇടം എന്നർഥത്തിൽ, മേലേക്കര എന്ന പദത്തിൽ നിന്ന് രൂപപ്പെട്ട വാക്ക്, മാടത്തിൻകൂറ് രാജവംശത്തിലെ ഒരു രാജാവിന്റെ പേരിൽ നിന്ന്
സമീപകാലത്ത് ഇന്ത്യയിൽ ഏറെ സഞ്ചാരികളെ ആകർഷിച്ച ഇടമാണ് കശ്മീർ. പ്രായഭേദമെന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന, പ്രകൃതിഭംഗിക്കും സാഹസിക സഞ്ചാരികൾക്കും ബൈക്ക് റൈഡേഴ്സിനും ഉല്ലസിക്കാൻ മാത്രം പോകന്നവർക്കും ഒക്കെ ആഹ്ലാദിക്കാനുള്ള വഴിയുണ്ട് ഇവിടെ. മഞ്ഞും മഴയും വസന്തവും വേനലും വ്യക്തമായി വേറിട്ട്
പുള്ളുവക്കുടത്തിന്റെയും വീണയുടെയും അകമ്പടിയോടെ സന്താന പരമ്പരകളുടെ സർപ്പദോഷമകറ്റാൻ പാടുന്ന പുള്ളുവൻ പാട്ട്, പരിശുദ്ധമായ പ്രാണവായുവിനെ ഓരോ കോശങ്ങളിലും തഴുകി നവോൻമേഷം പകരുന്ന ഇളംകാറ്റ്, ഉള്ളംതണുപ്പിക്കുന്ന മഞ്ഞൾ വാസന, ശ്രീലകത്ത് നിവേദിച്ച പാലും പഴവും പ്രസാദമായി പകരുന്ന അമൃത രുചി... മണ്ണാറശ്ശാല
കെട്ടുകാഴ്ചകളും കുത്തിയോട്ടവുമുള്ള, മാവേലിക്കരയുടെ കാഴ്ചകളിൽ വേറിട്ട പലതുമുണ്ട്. ഓണാട്ടുകരയുടെ പൈതൃകത്തെ ശിരസ്സിലേറ്റുന്ന ആ നഗരത്തിലൂടെ സഞ്ചരിച്ചാലോ? നൂറ്റാണ്ടുകൾക്കു പിന്നിൽ, മലയാളക്കരയുടെ തന്നെ ചരിത്രത്തിലാണു നാമെത്തുക. കടവത്ത് അടുത്ത തോണി പശ്ചിമഘട്ടത്തിൽ നിന്നു കാടും മേടും കടന്ന് ഒഴുകി എത്തുന്ന
ഇന്ത്യയിൽ രാജ്യാന്തര അതിർത്തികളിൽ ബോർഡർ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളെപ്പറ്റി പറയുമ്പോൾ ആദ്യത്തേത് പ്രസിദ്ധമായ വാഗാ അതിർത്തിയാണ്. പഞ്ചാബിൽ അമൃത്സറിൽ നിന്ന് 32 കിലോമീറ്റർ മാറി വാഗാ–അട്ടാരി അതിർത്തിയിൽ അര നൂറ്റാണ്ടിലേറെയായി സായാഹ്നത്തിൽ പതാക താഴ്ത്തൽ ചടങ്ങ് ആഘോഷമായി നടക്കുന്നു.
വിമാനയാത്രകൾ ഒഴിവാക്കി സഞ്ചരിക്കുന്നത് ഇക്കാലത്ത് ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ പലരേയും ആ മാർഗം ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നത് ടിക്കറ്റ് നിരക്കാണ്. അൽപം ശ്രദ്ധയോടെ സഞ്ചാരം പ്ലാൻ ചെയ്താൽ കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് എടുക്കാം. ആദ്യത്തേത് കഴിയുന്നതും നേരത്തെ തന്നെ ടിക്കറ്റ് എടുക്കുക എന്നതാണ്. ചില
Results 1-15 of 271