Manorama Traveller is a travel magazine in Malayalam from the house of Vanitha.
March 2026
November 2025
െഎസ്ലൻഡിലേക്കുള്ള യാത്രയ്ക്കിടെ നോർത്തേൺ ലൈറ്റ്സിന്റെ ചിത്രം പകർത്തിയ അനുഭവം പങ്കിടുകയാണു ഫൊട്ടോഗ്രഫറും ക്യൂറേറ്റഡ് യാത്രകളുടെ ശിൽപിയുമായ അരുൺ ഹെഗ്ഡെൻ. നോർത്തേൺ ലൈറ്റ്സ് 2022 മാർച്ചിൽ എട്ടു പേരടങ്ങുന്ന സംഘത്തോടൊപ്പം എല്ലാവിധ തയാറെടുപ്പുകളുമോടെയാണ് െഎസ്ലൻഡിലെത്തിയത്. പത്തു ദിവസത്തെ
ബുദ്ധിപൂർവം തയാറെടുത്താൽ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകൾ ബജറ്റിനുള്ളിലൊതുക്കാം. കൃത്യമായ തയാറെടുപ്പിനൊപ്പം ചെലവ് കുറയ്ക്കാനുള്ള എളുപ്പവഴികളും മനസ്സിലാക്കിക്കോളൂ. ചെലവ് കുറയ്ക്കാം ∙ ഏറ്റവും കൂടുതൽ പണം ചെലവാകുന്നതു യാത്രയ്ക്കും താമസത്തിനുമാണ്. സോളോ യാത്രയാകുമ്പോൾ ഈ ചെലവ് ലാഭിക്കാനാകും. സൗകര്യം
പശ്ചിമഘട്ട മലനിരയുടെ തെക്കേയറ്റത്ത് കന്യാകുമാരിയിൽ മഴക്കാടുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന കലക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിന്റെ ഭാഗമായ വീരപുലി റിസേർവ് വനത്തിനുള്ളിലെ മനോഹരമായ ഗ്രാമമാണ് കാളികേശം. കാടും അരുവികളും വെള്ളച്ചാട്ടങ്ങളും കാടതിരിലെ ഗ്രാമീണജീവിതങ്ങളുമൊക്കെ ചേർന്ന കലർപ്പില്ലാത്ത
അടിക്കടി പണം പെരുകിടുമ്പോൾ ഇടക്കിടെക്കുലകം കറങ്ങണം... കിലുക്കം സിനിമയിലെ പാട്ടിൽ വരച്ചിടുന്നുണ്ട് മലയാളികൾക്കു യാത്രയോടുള്ള ഹരം. വിദേശയാത്രകൾ ആഡംബരമാണെന്നും സാധാരണക്കാരനു സ്വപ്നം കാണാനേ കഴിയൂവെന്നുമുള്ള പഴഞ്ചൻ ചിന്താഗതി മാറ്റുകയാണു പുതിയ തലമുറ. ബുദ്ധിപൂർവമുളള തയാറെടുപ്പിലൂടെ കഴിയുന്നത്ര രാജ്യങ്ങൾ
എറണാകുളത്തുനിന്നു പത്തു കിലോമീറ്റർ ദൂരത്ത് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനു മുന്നിലെത്തി. കൊച്ചി രാജവംശത്തിന്റെ പരദേവതാ ക്ഷേത്രമാണിത്. മഹാവിഷ്ണുവിനെ സന്താനഗോപാല മൂർത്തി സ്വരൂപമായി, പൂർണത്രയീശൻ എന്ന പേരിലാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്. സന്താനഗോപാലവും
നോർത്ത് ബംഗാളിലെ പരമ്പരാഗതമായ നാടൻ കലാരൂപമാണ് ഗൊമിറ. ഭൂപടത്തിൽ നേർത്ത് വലിഞ്ഞ് മുകളിലേക്ക് വളർന്നുകിടക്കുന്ന ബംഗാളിന്റെ ചിക്കൻ കഴുത്തായ സിലിഗുരി മേഖലക്കടുത്തുള്ള ദക്ഷിണ ദിനാജ്പൂരിലെ കൂശ്മാണ്ഡി ഗ്രാമങ്ങളിലാണ് ഈ നൃത്തം അരങ്ങേറുന്നത്. ബംഗാളിലെ രണ്ടാമത്തെ വലിയ നഗരമായ സിലിഗുരിയിൽ നിന്നും ഇരുന്നൂറിലധികം
രാവിലെ തിരുവനന്തപുരത്തു നിന്നു ബസിൽ കോതമംഗലത്തേക്ക്. അവിടെ നിന്നു പ്രൈവറ്റ് ബസിൽ 20 മിനിറ്റ് സഞ്ചരിച്ചു ലക്ഷ്യസ്ഥാനത്തെത്തി. ദക്ഷിണേന്ത്യയിലെ പക്ഷിനിരീക്ഷകരുടെ സ്വർഗം. തട്ടേക്കാട് പക്ഷി സങ്കേതമാണു മുന്നിൽ. തണലും തണുപ്പും കാടിന്റെ സംഗീതവും 1983ലാണു സുപ്രസിദ്ധ പക്ഷി ഗവേഷകനും പരിസ്ഥിതി സംരക്ഷകനുമായ
ഉഴുന്നു കുഴച്ച് ഉപ്പു ചേർത്ത് പപ്പടമുണ്ടാക്കുന്ന ലാഘവത്തോടെയാണ് റഷ്യയിലെ നാണ്യവിളകളെക്കുറിച്ച് രാജൻ സംസാരിക്കുന്നത്. ഇന്ത്യയുടെ അഞ്ചിരട്ടി വലുപ്പമുള്ള അമേരിക്കയിൽ ആകെ മണ്ണിന്റെ നാലിലൊരു ഭാഗത്തു മാത്രമാണു കൃഷിയെന്നും ഇംഗ്ലണ്ട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ചെറുപ്പക്കാർ ദൈവവിശ്വാസത്തിൽ നിന്ന് അകന്നു
ചിത്രങ്ങൾ പകർത്താനുള്ള യാത്രയിൽ ഹൃദയത്തിൽ ഇടംപിടിച്ച നിമിഷങ്ങളെക്കുറിച്ചു പങ്കുവയ്ക്കുകയാണു ഫൊട്ടോഗ്രഫർ അരുൺ ഹെഗ്ഡെൻ. സ്പിതിയിലെ കുട്ടികൾ 2016 ലാണു ഞാൻ ആദ്യമായി സ്പിതി താഴ്വരയിെലത്തിയത്. അന്ന് അവിടെയുള്ള കുറച്ചു കുട്ടികളെ ഫ്രെയിമിൽ പകർത്തി. 2018 ൽ വീണ്ടും സ്പിതിയിലെത്തി. കൂടുതൽ കുട്ടികളുടെ
കരെഡിയോ മെയ്ദം,‘കുന്നുകളുടെ മുകളിലെ തിളങ്ങുന്ന നഗരം’, ‘കരെഡിയ’ എന്ന തായ് വാക്കിന്റെ അർത്ഥം അതാണ്. അഹോം രാജാക്കന്മാരുടെ ആദ്യ തലസ്ഥാനം എന്ന് പുകൾപ്പെറ്റയിടം. പിന്നീട് തലസ്ഥാനം പല സ്ഥലങ്ങളിലേക്ക് മാറിമറിഞ്ഞുവെങ്കിലും കരെഡിയ തന്റെ ആദ്യത്തെ പ്രതാപം എല്ലാ കാലവും നിലനിർത്തി. ഉയർന്നു നിൽക്കുന്ന
‘‘ പ്രതീക്ഷയൊന്നുമില്ലാതെ നടത്തിയ യാത്രയിൽ നിന്നാകും ഹൃദയത്തിനോടു ചേർന്നു നിൽക്കുന്ന ചിത്രം പകർത്താനാവുക.’’ തീക്കുട്ടിച്ചാത്തന്റെ ചിത്രം പകർത്തിയ അനുഭവം പങ്കിടുകയാണു ഫൊട്ടോഗ്രഫറും ക്യൂറേറ്റഡ് യാത്രകളുടെ ശിൽപിയുമായ അരുൺ ഹെഗ്ഡെൻ. തീക്കുട്ടിച്ചാത്തൻ 2019 ലാണു ഞാൻ െതയ്യത്തിന്റെ ഫോട്ടോസ് എടുക്കാൻ
വിദേശ രാജ്യങ്ങളിൽ തക്കാളിയ്ക്കും മത്തങ്ങയ്ക്കുമൊക്കെയായി രസകരമായ പല ഉത്സവങ്ങളും കൊണ്ടാടാറുണ്ട്. പലപ്പോഴും ഇത്തരം ആഘോഷങ്ങളെല്ലാം വിളവെടുപ്പുമായി ബന്ധപ്പെട്ടതായിരിക്കും. അതിനു സമാനമായി ഇന്ത്യയിൽ ഏതെങ്കിലുമൊരു കാർഷികവിളയുമായി ബന്ധപ്പെട്ട ഉത്സവം ഉണ്ടോ എന്ന അന്വേഷണം ചെന്നെത്തിയത് ബെംഗളൂരുവിന് അടുത്തുള്ള
ത്രിയുണ്ടിലേക്കു യാത്ര പോകാൻ ഇതാണു യോജിച്ച സമയം. മാർച്ച് മുതൽ ജൂൺ വരെയുള്ള കാലത്തു മനോഹരമായ പ്രകൃതിയും സുഖകരമായ കാലാവസ്ഥയുമായാണു ത്രിയുണ്ട് സഞ്ചാരികളെ വരവേൽക്കുക.
ഒൻപതു വർഷത്തെ കാത്തിരിപ്പ്. ഈ ചിത്രത്തിന്റെ ഭംഗി ആസ്വദിക്കുമ്പോൾ ആ കാത്തിരിപ്പിന്റെ കഥ കൂടി അറിയണം. ലാങ്സയിലെ ധ്യാനിക്കുന്ന ബുദ്ധപ്രതിമയുടെ മുകളിൽ ആകാശഗംഗയുടെ പ്രഭാവലയം തീർക്കുന്ന ഈ ചിത്രം പകർത്താൻ ഒൻപതു വർഷമാണ് ഫൊട്ടോഗ്രഫർ അരുൺ ഹെഗ്ഡെൻ കാത്തിരുന്നത്. ഒൻപതു വർഷം കാത്തിരുന്ന ഫ്രെയിം ‘‘ 2016 ലാണു
ആംസ്റ്റർഡാമിലെ ഒരു കോഫി ഷോപ്പിൽ നിന്നാണ് ഞങ്ങളുടെ സഞ്ചാരകഥയുടെ രണ്ടാം ഭാഗം തുടങ്ങുന്നത്. ആദ്യഭാഗം വിവാഹശേഷമുള്ള വർഷങ്ങൾ നീണ്ട മധുരസുന്ദരമായ ചില യാത്രകളായിരുന്നു എന്ന് ചുരുക്കി പറയാം. ആ കോഫി ഷോപ്പിനോരത്ത് ഒര ബെഞ്ചിൽ പൂച്ചകണ്ണുള്ള ഒരു സ്ത്രീ ഞങ്ങളെ ശ്രദ്ധിച്ച് നോക്കുന്നുണ്ട്. പലതവണ മിഴികളുടക്കിയപ്പോൾ
Results 1-15 of 306