Manorama Traveller is a travel magazine in Malayalam from the house of Vanitha.
April 2025
April 26 - May 9, 2025
കൽക്കരി സ്വർണമായ ഗുഹ, പരമശിവൻ നാഗത്തെ അഴിച്ചുവിട്ട ‘ശേഷ്നാഗ്’: പഹൽഗാം വാർത്തകളിൽ നിറയുമ്പോൾ കശ്മീരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണു പഹൽഗാം. റിസോർട്ട്, ഹോം േസ്റ്റ, റസ്റ്ററന്റ്, കരകൗശല വസ്തുക്കളുടെ വിൽപന ശാല തുടങ്ങിയ സൗകര്യങ്ങളോടൂ കൂടിയ പട്ടണം. അമർനാഥ് യാത്രികരുടെ താവളമാണ് പഹൽഗാം.
തഡോബയിൽ ഉൾക്കാടിനകത്ത് അപ്രതീക്ഷിതമായി മലയാളം കേട്ടാൽ അദ്ഭുതപ്പെടേണ്ട, അത് ഗുരുവായൂർ സ്വദേശി പ്രവീൺ പ്രേംകുമാർ പൈയുടേതാകും. കാടിനോടും കടുവയോടും ഇഷ്ടംകൂടിയ ചെറുപ്പക്കാരൻ പത്ത് വർഷം മുൻപ് മഹാരാഷ്ട്രയിലെ വനത്തിലെത്തിയതാണ്, പിന്നീട് മറ്റൊരു വനത്തോടും അദ്ദേഹത്തിന് അടുപ്പം തോന്നിയിട്ടില്ല, അവിടത്തെ
അതിശൈത്യത്തിൽ തണുത്തുറഞ്ഞ നദിയുടെ മുകളിലൂടെ സാഹസിക സഞ്ചാരം... ചാദർ ട്രെക്ക്. ഇന്ത്യയിലെ ഏക ഫ്രോസൺ റിവർ ട്രെക്കിങ്ങിന്റെ പുതു സീസൺ കാത്തിരിക്കുകയാണ് ട്രെക്കിങ് പ്രിയർ. തണുത്തുറഞ്ഞ സൻസ്കർ നദിയിലൂടെ എട്ട് ദിവസം നീണ്ട് നിൽക്കുന്ന സഞ്ചാരം 2025 ജനുവരിയോടെ ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ പല
അപ്രതീക്ഷിതമായി കേൾക്കുന്ന, കാതിന് ഇമ്പമാർന്ന സംഗീതം പോലെയാണ് ചിലയാത്രകൾ. ഒട്ടും പ്ലാൻ ചെയ്യാതെ സംഭവിച്ചു പോകുന്നവ. അക്ബർ ചക്രവർത്തിയുടെ സംഗീതസദസ്സിനെ ആസ്വാദനത്തിന്റെ പരമകോടിയിലെത്തിച്ച സംഗീതജ്ഞൻ താൻസന്റെ
സിനിമാ തിയേറ്ററുകളിൽ വെള്ളയും കറുപ്പുമായി ചിത്രങ്ങൾ ചലിച്ചിരുന്ന കാലത്ത് നായകൻ ഇംഗ്ലണ്ടിലെത്തിയെന്നു അറിയിക്കാൻ വലിയ ചക്രത്തിൽ ഓടുന്ന ‘ഹൈ വീലർ’ സൈക്കിളുകൾ കാണിക്കുമായിരുന്നു.‘സണ്ണി സൈഡ്’ എന്ന സിനിമ ചിത്രീകരണത്തിനിടെ ചാർലി ചാപ്ലിൻ ഒറ്റച്ചക്രം സൈക്കിളിൽ കയറാൻ ശ്രമിക്കുന്ന വിഡിയോ ലോകപ്രശസ്ത കോമഡിയാണ്.
ദുബായിയിൽ എത്തുന്നവർക്ക് ഈ നാടിനോട് അഭിനിവേശം തോന്നും. വിടപറയാൻ തോന്നാത്ത വിധം ഇഴയടുപ്പം അനുഭവപ്പെടും. മനസില്ലാ മനസോടെ ഇങ്ങോട്ടു വിമാനം കയറിയവർ പോലും നാട്ടിലേക്കു മടങ്ങുമ്പോൾ നൊമ്പരത്തോടെയാണു യാത്ര പറയാറുള്ളത്. ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ ദുബായിൽ എത്തുന്നത്. മൂന്നര മണിക്കൂറിൽ
ഇടവഴിയിലെ ചങ്ങലകിലുക്കവും മൂക്കിലേക്ക് അടിച്ചുകയറുന്ന ആനച്ചൂരും പൂരത്തിന്റെ വരവറിയിക്കുന്നതോടെ തൃശൂരിലെ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ഉത്സവലഹരി പടർന്നുപിടിക്കും. പിന്നെ, ആനപ്പെരുമകളുടെ വാക്കേറ്റങ്ങളും
സൂര്യകാന്തി തിളക്കത്തിൽ ഒരു നാട്, പൂപ്പാടങ്ങളുടെ ആ ദേവലോകം കാണാൻ പോയാലോ! മുടിയിൽ മല്ലിപ്പൂ ചാർത്തി കല്ലുവച്ച മൂക്കുത്തിയണിഞ്ഞ് കൊലുസിന്റെ ചിരി
അസമിലെ അഹോം രാജവംശത്തിന്റെ മൺ ശവകുടീരങ്ങൾ ഇനി ലോകപൈതൃകം. ന്യൂഡെൽഹിയിൽ നടന്നു വരുന്ന യുനെസ്കോ ലോകപൈതൃക കമ്മിറ്റിയുടെ 46 ാമത് സമ്മേളനത്തിലാണ് മറ്റ് 26 സൈറ്റുകൾക്കൊപ്പം മെയ്ദാം എന്നും മൊയ്ദാം എന്നും അറിയപ്പെടുന്ന മൺശവകുടീരങ്ങളെ ലോക പൈതൃ പട്ടികയിൽ ഉൾപ്പെടുത്തുന്ന വിവരം പ്രഖ്യാപിച്ചത്. ഈ വർഷം ഇന്ത്യയിൽ
തെരുവിലെ വർണ്ണത്തിളക്കങ്ങളിൽ മയങ്ങിയ മനസ്സുമായി കയറി ചെന്നത് നിറങ്ങളുടെ ലോകത്തേക്കായിരുന്നു. തുണിത്തുണ്ടുകളും കണ്ണാടി ചീളുകളും പതിച്ച് മനോഹരമാക്കിയ കരകൗശല വസ്തുക്കൾ. കലാദേവതയുടെ അനുഗ്രഹ സ്പർശം ഓരോന്നിലും തെളിഞ്ഞു കണ്ടു. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാൻ
കാട്ടിലെ കൗതുകങ്ങൾ ആസ്വദിക്കാനുള്ള ആഗ്രഹത്തിന്റെ ചിറകിലാണ് നാഗ്പുരിൽ പറന്നിറങ്ങിയത്. കേരളത്തിലെ വനങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഉത്തരേന്ത്യയിലെ കാടുകൾ. പ്രകൃതിഭംഗിയുടെ കാര്യമല്ല പറയുന്നത്. ഇന്ത്യയിലെ വനങ്ങളെ തെക്ക് – വടക്ക് എന്നിങ്ങനെ വേർ തിരിച്ചാൽ വന്യജീവികളുടെ ആവാസ രീതികളിൽ വലിയ വ്യത്യാസം
രണ്ടു വർഷം മുൻപ്, 2022ലാണ് ‘ഇലവീഴാപൂഞ്ചിറ’ റിലീസായത്. സിനിമ റിലീസാകുന്നതിനു മുൻപു തന്നെ ഈ സ്ഥലം പ്രശസ്തമായിരുന്നു. മഹാഭാരതത്തിലെ പാണ്ഡവരുടെ വനവാസവുമായി ബന്ധമുള്ളതാണ് ഇലവീഴാപൂഞ്ചിറ എന്ന സ്ഥലപ്പേരിന്റെ ഐതിഹ്യം. മലഞ്ചെരിവിൽ ഒരു മൃതദേഹം കണ്ടെത്തുന്നതും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് സിനിമയുട
ഓസ്ട്രേലിയയിൽ ഇപ്പോള് ഒരു ലക്ഷത്തിനടുത്ത് അബോർജിൻസ് ഉണ്ടെന്നാണ് കണക്ക്. നൂറുകണക്കിന് ഭാഷകളുണ്ടായിരുന്ന, ജീവിതശൈലിയിലും കലകളിലും ഗോത്ര തനിമ കാത്തു സൂക്ഷിക്കുകയും നിലനില്പ്പിനായി ഏെറ േപാരാടിയ ചരിത്രവുമുള്ള ഇവരുടെ ചരിത്രവും കലയും ആസ്വദിച്ചറിഞ്ഞ അനുഭവങ്ങൾ July ലക്കം മനോരമ ട്രാവലറിൽ
ഞാണിൽ നിന്നു മരണത്തിൽ തൊട്ടുള്ള കളി. അതാണു സർക്കസ്. ഡ്യൂപ്പില്ല, ഡ്യൂപ്ലിക്കേറ്റില്ല – എല്ലാം റിയാലിറ്റി. മുകളിൽ നിന്നു കൈവിട്ടു ചാടുമ്പോഴും സർക്കസ്സുകാരന്റെ ചുണ്ടത്തു പുഞ്ചിരിയുണ്ടാവണം. അതു കണ്ടു കാണികൾ ചിരിക്കണം, കയ്യടിക്കണം. അങ്ങനെ നാട്ടിലുള്ളവരെയെല്ലാം ചിരിപ്പിച്ച്, ഒരു ദേശത്തു നിന്നു
ലാറ്റിനമേരിക്ക ... കാൽപന്തുകളിയിലും കലാസാഹിത്യ രംഗങ്ങളിലും വിസ്മയിപ്പിക്കുന്ന കാൽപനിക ഭാവങ്ങൾ വിടരുന്ന നാട്. പെലെയും മറഡോണയും നെരൂദയും മാർക്വേസും ഫ്രിദ കാലോയുമൊക്കെ ആ ഭൂഭാഗത്തിന്റെ തന്നെ പ്രതിനിധികളാകുന്നത് മറ്റൊന്നും കൊണ്ടല്ല. ലോകോത്തര വ്യക്തികളാലും സൃഷ്ടികളാലും വേറിട്ടു നിൽക്കുന്ന ആ നാടിന്റെ
Results 1-15 of 241