Manorama Arogyam is the largest circulated health magazine in India.
May 2025
April 26 - May 9, 2025
വെക്കേഷൻ കാലം എന്നാൽ യാത്രകളുെട കൂടി കാലമാണ്.ഇത്തരം യാത്രകളിൽ ഹോട്ടൽ ഭക്ഷണം കൂടുതലായി കഴിക്കേണ്ടി വരും,ഈ സമയത്തു കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. മുൻപരിചയമുള്ള,കുഴപ്പമില്ല എന്ന് സ്വയം ബോധ്യപ്പെട്ട ഭക്ഷണശാലകൾ തിരഞ്ഞെടുക്കാം.എന്നാൽ പരിചയമില്ലാത്ത സ്ഥലത്തു
ഇളം പച്ചനിറത്തിലുള്ള,രുചികരമായ,മധുരതരമായ സുഗന്ധം പുറപ്പെടുവിക്കുന്ന വിഭവം– പിസ്ത.പിസ്ത ഐസ്ക്രീമിന്റെ രുചി ഇഷ്ടപ്പെടാത്തവർ വിരളം.പിസ്താഷിയോ എന്ന മരത്തിൽ നിന്നുള്ള വിത്തുകളാണ് പിസ്ത എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പിസ്താഷിയോ.ചെറിയ മധുരമുള്ള വിത്താണിത്..നൂറുക്കണക്കിനു വർഷങ്ങൾക്കു മുൻപു തന്നെ പിസ്ത
സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിഷപ് സ്ഥാനത്യാഗം ചെയ്ത് ഏകാന്ത താപസനാകുന്നത്. മാർ ജേക്കബ് മുരിക്കന്റെ ആ തീരുമാനം കത്തോലിക്കാസഭയും പാലാ രൂപതയും ഏറെ വേദനയോടെയാണു ശ്രവിച്ചത്. ആത്മാവിന്റെ ആഴങ്ങളിലേയ്ക്കുള്ള യാത്രയായിരുന്നു അത്. പിന്നിട്ട വഴിയിലെ സമൃദ്ധിയുടെ വാതായനങ്ങൾ ചേർത്തടച്ചു.
എപ്പോൾ നോക്കിയാലും മൊബൈലിലും കുത്തി ഇരുന്നോ? നമ്മുടെയൊക്കെ വീടുകളിൽ സ്ഥിരം കേൾക്കുന്ന ഒരു വാചകമാണിത്. പ്രായഭേദമന്യേ ആളുകൾ സ്ക്രീനിന് അടിമകളാവുന്ന കാഴ്ച. മുതിർന്നവർ, ജോലി കഴിഞ്ഞു വേഷം മാറി ഫ്രഷ് ആയി വന്നാൽ ആദ്യം ഫോൺ കയ്യിലെടുക്കുന്നു. കുട്ടികളാണെങ്കിൽ സ്കൂൾ വിട്ടു വന്നാൽ നേരേ സ്ക്രീനിനു
വീട്ടിനുള്ളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ, മാലിന്യസംസ്കരണം, ശുദ്ധജല ലഭ്യത എന്നിവ സംബന്ധിച്ച സംശയങ്ങൾ അകറ്റാം.
ഈക്രിസ്മസ് ഡിന്നറിന് ഒരു വെജിറ്റേറിയൻ മെയ്ക്ക് ഒാവർ ആയാലോ? നോൺവെജ് ഇല്ലാത്ത ക്രിസ്മസ് ഡിന്നറോ എന്നായിരിക്കും ആലോചിക്കുന്നത്. നോൺവെജിന്റെ സവിശേഷ രുചിയും ഫ്ളേവറുമൊക്കെയാണല്ലോ ക്രിസ്മസ് വിരുന്ന് എന്ന സങ്കൽപം. എന്നാൽ കൃത്യമായ പ്ലാനിങ്ങുണ്ടെങ്കിൽ ക്രിസ്മസ് വിരുന്നിനെ വളരെ രുചികരവും ആരോഗ്യകരവുമായ ഒരു
സിൽഡെനാഫിൽ സിട്രേറ്റ് (Sildenafil Citrate) എന്ന രാസവസ്തുവിന്റെ ബ്രാ ൻഡ് നാമമാണു വയാഗ്ര. പല കമ്പനികളും പല ബ്രാൻഡ് നെയിമുകളിൽ സിൽഡെനാഫിൽ സിട്രേറ്റ് ഉണ്ടാക്കുന്നുണ്ട്. പൂർണമായ, വേണ്ടപോലെയുള്ള ഉദ്ധാരണം കിട്ടാത്ത പുരുഷന്മാർ ചികിത്സയുടെ ഭാഗമായി കഴിക്കേണ്ട മരുന്നാണു വയാഗ്ര.
വാർധക്യത്തിലെത്തിയ ഒരാളോടു സംസാരിക്കുമ്പോൾ അവർ പങ്കുവയ്ക്കുന്ന പരിഭവങ്ങളേറെയും വയറിന്റെ വല്ലായ്മകളെക്കുറിച്ചായിരിക്കും. ചവയ്ക്കുന്നതിനുള്ള ബുദ്ധിമുട്ടും രുചിക്കുറവും ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലാകും മിക്കവരും ആകുലതകൾ പങ്കുവച്ചു തുടങ്ങുന്നത്. എന്നാൽ അവരെ ഏറെ വലയ്ക്കുന്നത് ഉദരസംബന്ധമായപ്രശ്നങ്ങളും
അസ്വസ്ഥതയോ ദേഷ്യമോ പ്രകടിപ്പിക്കുന്നവരോടു പലരും ചോദിക്കാറുണ്ട്, ‘മൂലക്കുരുവിന്റെ അസുഖമുണ്ടോ? എന്ന് . അ ത്രയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന രോഗാവസ്ഥയാണു മൂലക്കുരു എന്നു പൊതുവെ അറിയപ്പെടുന്ന പൈൽസ് എന്ന് ആ ചോദ്യത്തിൽ നിന്നു തന്നെ വ്യക്തമാണ്. പൈൽസ് അ ഥവാ ഹെമറോയ്ഡ് എന്ന രോഗാവസ്ഥയാൽ വലയുന്ന
ശരീരത്തിനും മനസ്സിനും പൂർണവിശ്രമം ലഭിക്കുന്ന ഒരു ജൈവികമായ (ബ യോളജിക്കൽ) പ്രക്രിയയാണ് ഉറക്കം. ശരീരത്തിനു തന്നെ ശരീരത്തെ സൗഖ്യപ്പെടുത്താനുള്ള ഒരു കഴിവുണ്ട്. ആ കഴിവ് ഏറ്റവും പ്രവർത്തനനിരതമാകുന്നതും ഉറക്കത്തിലാണ്. നഷ്ടപ്പെട്ട കോശങ്ങൾക്കു പകരം പുതിയ കോശങ്ങൾ സൃഷ്ടിക്കുക, തകരാറുകൾ പരിഹരിക്കാനുള്ള
ഓർമവച്ചനാൾ മുതൽ അരവിന്ദിനൊപ്പം കൂട്ടുകൂടിയ ഒരു സുഹൃത്ത് ഉണ്ട്. നല്ല കരുതൽ കൊടുത്താൽ സുഹൃത്തും ആ കരുതൽ തിരികെ നൽകും. ഇടയ്ക്ക് അശ്രദ്ധ വന്നാലോ സുഹൃത്തു ചെറിയ പിണക്കം കാണിക്കുകയും അരവിന്ദിനെ ആശുപത്രിയിൽ കയറ്റുകയും െചയ്യും. ആ സുഹൃത്തിന്റെ പേരാണു പ്രമേഹം. ജനിച്ച് ഒൻപതാം മാസത്തിൽ അരവിന്ദിനൊപ്പം
മുൻപിൽ താളാത്മകമായി ആടുന്ന പെൻഡുലത്തെ നോക്കിയിരിക്കാൻ ആവശ്യപ്പെട്ട ശേഷം ഒരു മന്ത്രണം പോലെ ഹിപ്നോട്ടിസ്റ്റ് പറഞ്ഞുതുടങ്ങി... ഞാൻ നിങ്ങളെ വിശ്രമിക്കാൻ സഹായിക്കാൻ പോവുകയാണ്... ഇതാ നിങ്ങളുടെ കണ്ണുകൾ അടഞ്ഞടഞ്ഞു പോകുന്നു... സിനിമകളിലും സ്േറ്റജ് ഷോകളിലും ഒക്കെ കണ്ടു കണ്ടു നമ്മുടെ മനസ്സിൽ പതിഞ്ഞുപോയ ഈ
ശാരീരിക വേദനകളില്ലാത്ത ദൈനംദിന ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എങ്കിലും നിത്യജീവിതത്തിൽ പല തരത്തിലുള്ള ശാരീരിക വേദനകൾ നമുക്ക് അനുഭവിക്കേണ്ടി വരുന്നു. ശാരീരികവേദനകളുടെ ചികിത്സയിൽ ഹോമിയോപ്പതിക്കു വലിയ സാധ്യതകളാണ് ഉള്ളത്. അതേക്കുറിച്ചു വിശദമായി അറിയാം. <b>വേദനയ്ക്ക് ഒരു ആമുഖം</b> വേദനയെ
കോളജ് അധ്യാപികയായിരുന്നു. 65 വയസ്സുണ്ട്. ഒരു വർഷം മുൻപു ഭർത്താവു മരിച്ചു. ഇപ്പോഴും ആ സങ്കടത്തിൽ നിന്ന് മോചിതയാകാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം കരയും. വളരെ ആക്ടീവായി രുന്ന എനിക്ക് ഒന്നിനും ഒരു താൽപ ര്യവുമില്ലാതായി. രണ്ടു ആൺമക്കളാണ്. രണ്ടുപേരും വിവാഹം കഴിഞ്ഞ്
ആറേഴ് ആഴ്ചകൾക്കുശേഷം സ്വയം വീട്ടിൽ മടങ്ങിയെത്തിയ സുൾഫിക്കർ കുറെയേറെ നേരം അപരിചിതനെപ്പോലെ പെരുമാറി. തോളിൽ തൂക്കിയിരുന്ന സഞ്ചിയിൽ തപ്പി നോക്കിയ ഭാര്യ ഞെട്ടിപ്പിയി ക്ഷേത്രങ്ങളിൽ നിന്നു ഇലച്ചീന്തുകളിൽ നൽകുന്ന കുങ്കുമം, ചന്ദനം, ഭസ്മം, ഉണങ്ങിക്കഴിഞ്ഞ പുഷ്പങ്ങൾ എന്നിവയുടെ വലിയൊരു ശേഖരം. ചില ബില്ലുകളിൽ നിന്നും രസീതുകളിൽനിന്നും ഈ കാലത്ത് സുൾഫിക്കർ താമസിച്ച സ്ഥലം മനസ്സിലായി. അയൽ സംസ്ഥാനത്തുള്ള പ്രസിദ്ധമായ ക്ഷേത്രനഗരം.
Results 1-15 of 370